൧. ദ്വാരകാമന്ദിരം എന്നപോലെ
1. ചിന്തനീയചരിതയാം കാന്തചൂതവനനാഥാ
സന്തതമെൻമനതാരിൽ ചന്തമായ്വിളങ്ങീടേണം
2. ചൈങ്കിളിപ്പെങ്കിടാവെകേൾ ശങ്കിയാതെവന്നാലുംനീ
പങ്കഹരകീത്തിയായ ശങ്കരന്റെപത്നിയാകം
3. ശങ്കരീതൻകഥാമൃതം ശങ്കിയാതെകഥിക്കാനീ
പങ്കജമധുവാണീനിൻ സങ്കഥയെ കേൾപ്പാനിഹ
4. വന്നുചേര്ന്നൂഞങ്ങളിന്നൂ സുന്ദരിമാർ മൌലെ ബാലെ
എന്നതുകേട്ടവളപ്പോൾ മന്ദമതിമോദം ചൊന്നാൾ
5. ഉര്വ്വിധരവീരനാകും സര്‍വ്വഗുണ നിധിയാകം
പർവ്വതം ഹിമവാനെന്നു ഉര്വ്വിതന്നിൽ ഖ്യാതനെല്ലൊ
6. ദക്ഷനാകുംതാതൻ തന്റെ അക്ഷമയെ സഹിയാഞ്ഞു
ദാക്ഷായണീനിജദേഹം തൽക്ഷണത്തിൽ ദഹിപ്പിച്ചാൾ
7. ചന്ദ്രചൂഡൻതന്നൂടെയാ പൂർവ്വപത്നീയവൾപിന്നെ
സാന്ദ്രമോദംഹിമഗിരി നന്ദിനിയായ് ജനിച്ചാളാം
8. ഉര്വ്വശീതന്നുടെരൂപ ഗര്വ്വഹാനി വരുത്തുന്ന
സർവ്വഗുണപരിപൂര്ണ്ണാ പാര്വ്വതീയും തത്രവാണൂ
9. ഇന്ദുചൂഡൻ തന്നൂടെയാ പ്രാണനാഥാകഥാമൃതം
മന്നവേന്ദ്ര കൃതമിതു മന്നിലെല്ലാമുദിക്കേണം.
൨. മധുരമൊഴി എന്നപോലെ
1. അതുസമയം നാരദാ മാമുനിന്ദ്രൻ താതൈ
ക്ഷിതിധരനാം തന്നൂടെ ഗേഹെ ചെന്നു താതൈ
2. അതികുതുകാലന്നേരം ഭൂധരേന്ദ്രൻ താതൈ
അതിവിനയംപൂണ്ടാശു സൽക്കരിച്ചാൻ താതൈ
3. മതിമുഖിയാം പുത്രിയെ തത്രകണ്ടു താതൈ
അതിസരസം മാമുനീയേവംചൊന്നാൻ താതൈ
4. ഇവളുടെയാവല്ലഭൻ ചന്ദ്രചൂഡൻ താതൈ
അവനുമിവൾ വല്ലഭയാകുംനൂനം താതൈ
5. ഇതിശുഭദമാശിസ്സും നൾകിമോദാൽ താതൈ
അതികുതുകം നാരദനങ്ങുപോയി താതൈ
6. മതിമുഖിയും താപസവാക്യം കേട്ടാള്‍ താതൈ
അതുപൊഴുതു ശങ്കരദ്ധ്യാനംചെയ്താൾ താതൈ
7. നിജദയിതയാകുന്ന ദാക്ഷായണീ താതൈ
നിജതനുവെ എന്നേരം ഹോമിച്ചാളാം താതൈ
1. ചിന്തനീയചരിതയാം കാന്തചൂതവനനാഥാ
സന്തതമെൻമനതാരിൽ ചന്തമായ്വിളങ്ങീടേണം
2. ചൈങ്കിളിപ്പെങ്കിടാവെകേൾ ശങ്കിയാതെവന്നാലുംനീ
പങ്കഹരകീത്തിയായ ശങ്കരന്റെപത്നിയാകം
3. ശങ്കരീതൻകഥാമൃതം ശങ്കിയാതെകഥിക്കാനീ
പങ്കജമധുവാണീനിൻ സങ്കഥയെ കേൾപ്പാനിഹ
4. വന്നുചേര്ന്നൂഞങ്ങളിന്നൂ സുന്ദരിമാർ മൌലെ ബാലെ
എന്നതുകേട്ടവളപ്പോൾ മന്ദമതിമോദം ചൊന്നാൾ
5. ഉര്വ്വിധരവീരനാകും സര്‍വ്വഗുണ നിധിയാകം
പർവ്വതം ഹിമവാനെന്നു ഉര്വ്വിതന്നിൽ ഖ്യാതനെല്ലൊ
6. ദക്ഷനാകുംതാതൻ തന്റെ അക്ഷമയെ സഹിയാഞ്ഞു
ദാക്ഷായണീനിജദേഹം തൽക്ഷണത്തിൽ ദഹിപ്പിച്ചാൾ
7. ചന്ദ്രചൂഡൻതന്നൂടെയാ പൂർവ്വപത്നീയവൾപിന്നെ
സാന്ദ്രമോദംഹിമഗിരി നന്ദിനിയായ് ജനിച്ചാളാം
8. ഉര്വ്വശീതന്നുടെരൂപ ഗര്വ്വഹാനി വരുത്തുന്ന
സർവ്വഗുണപരിപൂര്ണ്ണാ പാര്വ്വതീയും തത്രവാണൂ
9. ഇന്ദുചൂഡൻ തന്നൂടെയാ പ്രാണനാഥാകഥാമൃതം
മന്നവേന്ദ്ര കൃതമിതു മന്നിലെല്ലാമുദിക്കേണം.
൨. മധുരമൊഴി എന്നപോലെ
1. അതുസമയം നാരദാ മാമുനിന്ദ്രൻ താതൈ
ക്ഷിതിധരനാം തന്നൂടെ ഗേഹെ ചെന്നു താതൈ
2. അതികുതുകാലന്നേരം ഭൂധരേന്ദ്രൻ താതൈ
അതിവിനയംപൂണ്ടാശു സൽക്കരിച്ചാൻ താതൈ
3. മതിമുഖിയാം പുത്രിയെ തത്രകണ്ടു താതൈ
അതിസരസം മാമുനീയേവംചൊന്നാൻ താതൈ
4. ഇവളുടെയാവല്ലഭൻ ചന്ദ്രചൂഡൻ താതൈ
അവനുമിവൾ വല്ലഭയാകുംനൂനം താതൈ
5. ഇതിശുഭദമാശിസ്സും നൾകിമോദാൽ താതൈ
അതികുതുകം നാരദനങ്ങുപോയി താതൈ
6. മതിമുഖിയും താപസവാക്യം കേട്ടാള്‍ താതൈ
അതുപൊഴുതു ശങ്കരദ്ധ്യാനംചെയ്താൾ താതൈ
7. നിജദയിതയാകുന്ന ദാക്ഷായണീ താതൈ
നിജതനുവെ എന്നേരം ഹോമിച്ചാളാം താതൈ
8. അതുപൊഴുതു ദേവേശൻ ചന്ദ്രചൂഡൻ താതൈ
രതിവിമുഖഭാവേന വാണുവെല്ലൊ താതൈ
9. അതുസമയം മോദേന വാമദേവൻ താതൈ
അതികുതുകാൽ ഭൂധരപാര്ശ്വെചെന്നൂ താതൈ
10. ഗിരിവരനാം തന്നുടെ സാനുഭാഗെ താതൈ
സരസമനുസരിച്ചു തപംചെയ്താൻ താതൈ
൩. മാമുനിയയ്ക്കുനേരമെന്നപോലെ
1. അന്നേരംഗിരീന്ദ്രനും മന്ദേതരാനന്ദേന
ചെന്നുഗിരീശനേയും വന്ദിച്ചാള്
2. ശങ്കരാനമോസ്തുതെ പങ്കഹരചരിത
ശങ്കുരുദയാസിന്ധൊ പങ്കജാക്ഷ
3. നിങ്കിലിത്രിഭുവന മങ്കുരിച്ചിതുനൂനം
ശങ്കയതിനില്ലമെ നാഥ ശംഭാ
4. ശങ്കരഭവാനുടെ കിങ്കരനാകുമെന്നെ
സങ്കടം കളഞ്ഞാശു രക്ഷിക്കേണം
5. ഇന്ദുകലാധരനെ വന്ദിച്ചൊരനന്തരം
നന്ദിനിയെയുംവിളിച്ചേവം ചൊന്നാൻ
6. സുന്ദരികുലമൌലെ നന്ദിനീ ശൃണു ബാലേ
നന്ദിയോടീശനെ പരിചരിക്കാ
7. എന്നതുകേട്ടവളും നന്ദിച്ചു മനതാരിൽ
നന്ദിതു വിധിഗതിയെന്നുറച്ചു
8. മന്ദാക്ഷമതുകൊണ്ടു മന്ദാക്ഷരവചസാ
സുന്ദരീയനുമോദിച്ചേവംചൊന്നാൾ
9. താതഭവാനുടയാ മാന്യവചനമിതു
ജാതവിനയേന ഞാൻ കൈക്കൊള്ളുന്നേൻ
10. അന്നേരംഹിമവാനും നന്ദിനിയെയുംമോദാൽ
ഇന്ദുചൂഡസന്നിധൌ യോജിപ്പിച്ചാൻ.
൪. അച്ഛനേരം മന്നവന്മാർ എന്ന പോല
1. അതുനേരം താരകമൊന്നസുരപരാജിതനായി
അതിവിഷാദേനവാണു നാകനായകൻ
2. അമരഗണങ്ങളോടു മൊരുമിച്ചങ്ങമരേശൻ
കമലഭവനുടയ ഭവനെചെന്നു
3. നമൊഭഗവതെജഗദുദയമൂലഹെതവെ
നമൊഭുവനസേതവെ നിഗമമൂര്ത്തെ
രതിവിമുഖഭാവേന വാണുവെല്ലൊ താതൈ
9. അതുസമയം മോദേന വാമദേവൻ താതൈ
അതികുതുകാൽ ഭൂധരപാര്ശ്വെചെന്നൂ താതൈ
10. ഗിരിവരനാം തന്നുടെ സാനുഭാഗെ താതൈ
സരസമനുസരിച്ചു തപംചെയ്താൻ താതൈ
൩. മാമുനിയയ്ക്കുനേരമെന്നപോലെ
1. അന്നേരംഗിരീന്ദ്രനും മന്ദേതരാനന്ദേന
ചെന്നുഗിരീശനേയും വന്ദിച്ചാള്
2. ശങ്കരാനമോസ്തുതെ പങ്കഹരചരിത
ശങ്കുരുദയാസിന്ധൊ പങ്കജാക്ഷ
3. നിങ്കിലിത്രിഭുവന മങ്കുരിച്ചിതുനൂനം
ശങ്കയതിനില്ലമെ നാഥ ശംഭാ
4. ശങ്കരഭവാനുടെ കിങ്കരനാകുമെന്നെ
സങ്കടം കളഞ്ഞാശു രക്ഷിക്കേണം
5. ഇന്ദുകലാധരനെ വന്ദിച്ചൊരനന്തരം
നന്ദിനിയെയുംവിളിച്ചേവം ചൊന്നാൻ
6. സുന്ദരികുലമൌലെ നന്ദിനീ ശൃണു ബാലേ
നന്ദിയോടീശനെ പരിചരിക്കാ
7. എന്നതുകേട്ടവളും നന്ദിച്ചു മനതാരിൽ
നന്ദിതു വിധിഗതിയെന്നുറച്ചു
8. മന്ദാക്ഷമതുകൊണ്ടു മന്ദാക്ഷരവചസാ
സുന്ദരീയനുമോദിച്ചേവംചൊന്നാൾ
9. താതഭവാനുടയാ മാന്യവചനമിതു
ജാതവിനയേന ഞാൻ കൈക്കൊള്ളുന്നേൻ
10. അന്നേരംഹിമവാനും നന്ദിനിയെയുംമോദാൽ
ഇന്ദുചൂഡസന്നിധൌ യോജിപ്പിച്ചാൻ.
൪. അച്ഛനേരം മന്നവന്മാർ എന്ന പോല
1. അതുനേരം താരകമൊന്നസുരപരാജിതനായി
അതിവിഷാദേനവാണു നാകനായകൻ
2. അമരഗണങ്ങളോടു മൊരുമിച്ചങ്ങമരേശൻ
കമലഭവനുടയ ഭവനെചെന്നു
3. നമൊഭഗവതെജഗദുദയമൂലഹെതവെ
നമൊഭുവനസേതവെ നിഗമമൂര്ത്തെ
4. ജയജയസരസിജ നയനദേവനന്ദന
നിയമിതദിതിസുത ഭുവനബാന്ധൊ
5. ദിതിസുതരിപുപതി യദിതിനന്ദനരൊടും
ഇതിബഹുനുതികളെ സ്തുതിയരുളി
6. അതുനേരംസരസിജ ഭവനുമങ്ങെഴുനീറ്റു
അതിമുദിതചേതസാ ഗിരമരുളി
7. സുരാധിചഭവാനിന്നു കശലമല്ലയൊസഖെ
സുരവരകുലങ്ങളെ കുശലമെല്ലൊ
8. സുരപതെ ഭവാനുടെ കരഗതമശനിയും
അരിവരപരിഭവെ വിജയിയെല്ലോ
9. ഇതികുശലപേശല വചനമരുൾചെയ്തു
വിധിയുമങ്ങുപാരമിച്ചരുളിമോദാൽ.
൫. മദ്ധ്യമാവതി
1. പങ്കജഭവനുടെ വാക്യങ്ങൾകേട്ടശേഷം
സങ്കടമഖിലവു മിന്ദ്രൻചൊന്നാൻ
2. വാണീരമണനമോ നാഥ കരുണാസിന്ധോ
കോണാമലടിയനെ പാലയ കമലാസന ഭുവനപതേ
3. സന്തതമടിയങ്ങൾ ഖേദജലധിതന്നിൽ
ഹന്തമുഴുകിതന്നെ വാണീടുന്നേൻ
4. ശോകമതിനുമൂലം കേൾക്കവിരിഞ്ച ഭവാൻ
ലോകഭയങ്കരനാം താരകനിവനാകുലയതിലോകം
5. അന്നേരമനലനും രോഷകലുഷതരം
ഖിന്നതാപൂണ്ടു പാരമേവം ചൊന്നാൻ
6. യാഗമിന്നിഹമോശം ഭാഗവുമഹോമോശം
യോഗമിതതിമോശം ശിരസിലിഖിതനിഖിലചരിതമോര്ത്താൽ
7. എന്നതുകൊണ്ടുഭവാൻ മന്ദേതരമിതിന്നു
നന്നായൊരൊഴിവാക്കി കാത്തുകൊൾകാ.
൬. ദ്വിജാവന്തി രാഗം
1. തത്രവിഭാവസുചൊന്നോരനന്തരം
വൃത്രാരിപിന്നയുമേവംചൊന്നാൻ
2. അത്രയുമല്ലിഹ കഷ്ടമഹോബത
എത്രയും ദുഷ്ടന്റെ ദുശ്ചരിത്രം
3. ഉര്വ്വശീമേനകാ രംഭാതിലോത്തമാ
സ്വർവ്വധൂലോകങ്ങളെല്ലാമഹോ
നിയമിതദിതിസുത ഭുവനബാന്ധൊ
5. ദിതിസുതരിപുപതി യദിതിനന്ദനരൊടും
ഇതിബഹുനുതികളെ സ്തുതിയരുളി
6. അതുനേരംസരസിജ ഭവനുമങ്ങെഴുനീറ്റു
അതിമുദിതചേതസാ ഗിരമരുളി
7. സുരാധിചഭവാനിന്നു കശലമല്ലയൊസഖെ
സുരവരകുലങ്ങളെ കുശലമെല്ലൊ
8. സുരപതെ ഭവാനുടെ കരഗതമശനിയും
അരിവരപരിഭവെ വിജയിയെല്ലോ
9. ഇതികുശലപേശല വചനമരുൾചെയ്തു
വിധിയുമങ്ങുപാരമിച്ചരുളിമോദാൽ.
൫. മദ്ധ്യമാവതി
1. പങ്കജഭവനുടെ വാക്യങ്ങൾകേട്ടശേഷം
സങ്കടമഖിലവു മിന്ദ്രൻചൊന്നാൻ
2. വാണീരമണനമോ നാഥ കരുണാസിന്ധോ
കോണാമലടിയനെ പാലയ കമലാസന ഭുവനപതേ
3. സന്തതമടിയങ്ങൾ ഖേദജലധിതന്നിൽ
ഹന്തമുഴുകിതന്നെ വാണീടുന്നേൻ
4. ശോകമതിനുമൂലം കേൾക്കവിരിഞ്ച ഭവാൻ
ലോകഭയങ്കരനാം താരകനിവനാകുലയതിലോകം
5. അന്നേരമനലനും രോഷകലുഷതരം
ഖിന്നതാപൂണ്ടു പാരമേവം ചൊന്നാൻ
6. യാഗമിന്നിഹമോശം ഭാഗവുമഹോമോശം
യോഗമിതതിമോശം ശിരസിലിഖിതനിഖിലചരിതമോര്ത്താൽ
7. എന്നതുകൊണ്ടുഭവാൻ മന്ദേതരമിതിന്നു
നന്നായൊരൊഴിവാക്കി കാത്തുകൊൾകാ.
൬. ദ്വിജാവന്തി രാഗം
1. തത്രവിഭാവസുചൊന്നോരനന്തരം
വൃത്രാരിപിന്നയുമേവംചൊന്നാൻ
2. അത്രയുമല്ലിഹ കഷ്ടമഹോബത
എത്രയും ദുഷ്ടന്റെ ദുശ്ചരിത്രം
3. ഉര്വ്വശീമേനകാ രംഭാതിലോത്തമാ
സ്വർവ്വധൂലോകങ്ങളെല്ലാമഹോ
4. പൂർവ്വദേവേന്ദ്രനാം താരകനിന്നഹോ
ഗര്‍വ്വം കലന്നൂ കയര്ത്തീടുന്നു
5. മാനിനീമാർമണെ മാന്ന്യനാമെന്നുടെ
മാനനാമനതാരിലോര്ക്കബാലേ
6. ഇന്ദ്രനെകൈവെടിഞ്ഞെന്നേവരിക്കനീ
സാന്ദ്രമോദംരസിച്ചാവസിക്കാ
7. പാലാഴിതന്നിലൊ സ്വന്നദീതന്നിലോ
നന്ദനംതന്നിലൊ കൌതൂഹലം
8. ചാലെകളിപ്പാനായ്വന്നാലുംമാനിനീ
ബാലേവൃഥാകാലം കളയൊല്ലാനീ
9. സുന്ദരീമാർമണി മേനകേവന്നാലും
വന്നുനിണക്കിന്നു ഭാഗ്യംനൂനം
10. സർവ്വഗുണോത്തമേ കേൾക്കാ തിലോത്തമേ
സാവ്വഭൌമൻ ഞാനെന്നോര്ത്താലുംനീ
11. സർവ്വസുഖങ്ങളും നിർവ്വിശങ്കംതവ
കൈവശമായീടും നൂനംബാലേ
12. എന്നിങ്ങിനെപല കല്പനകല്പിച്ചും
സന്ദേഹംകൂടാമൽ തന്നെപിന്നെ
13. വന്നാക്രമിക്കയും കേശംഗ്രഹിക്കയും
വന്ദീകരിക്കയും ചെയ്തീടുന്നു
14. ഹാഹാമഹാമതെ പാഹികൃപാനിധെ
സാഹസിയെകൊന്നു മോഹംതീര്ക്കാ.
൭. കൊത്തിപ്പിട്ട.
1. ഇത്തരംസുരന്മാരുടെ സങ്കടങ്ങൾകേട്ടു
ഉത്തരമരുളിചെയ്തു പത്മയോനീതാനും
2. സത്യമീതമരന്മാരെ നിങ്ങളുടെതാപം
സത്വരമിന്നൊഴിഞ്ഞിടും സത്യമെന്നറിക
3. അല്പകാലംക്ഷമിക്കേണം മല്പരന്മാരേകേൾ
അല്പമല്ലബലമവനെന്നറിഞ്ഞീടേണം
4. മൽപ്രസാദബലംകൊണ്ടിന്നപ്രമേയനെല്ലൊ
അപ്രിയമവനു ചെയ്യുന്നെങ്ങിനെ സുരേന്ദ്ര
5. സാദരംവിഷവൃക്ഷമെന്നാകിലുംവളര്ത്തി
ച്ഛേദനംചെയ്യുന്നതെത്രെ ദുശ്ചരിത്രമെല്ലൊ
6. എന്നതുകൊണ്ടവന്മമ വദ്ധ്യനല്ലനൂനം
എന്നുവരികിലുംമാര്ഗ്ഗ മൊന്നുരചെയ്യാംഞാൻ.
ശേഷം പിന്നാലെ
ഗര്‍വ്വം കലന്നൂ കയര്ത്തീടുന്നു
5. മാനിനീമാർമണെ മാന്ന്യനാമെന്നുടെ
മാനനാമനതാരിലോര്ക്കബാലേ
6. ഇന്ദ്രനെകൈവെടിഞ്ഞെന്നേവരിക്കനീ
സാന്ദ്രമോദംരസിച്ചാവസിക്കാ
7. പാലാഴിതന്നിലൊ സ്വന്നദീതന്നിലോ
നന്ദനംതന്നിലൊ കൌതൂഹലം
8. ചാലെകളിപ്പാനായ്വന്നാലുംമാനിനീ
ബാലേവൃഥാകാലം കളയൊല്ലാനീ
9. സുന്ദരീമാർമണി മേനകേവന്നാലും
വന്നുനിണക്കിന്നു ഭാഗ്യംനൂനം
10. സർവ്വഗുണോത്തമേ കേൾക്കാ തിലോത്തമേ
സാവ്വഭൌമൻ ഞാനെന്നോര്ത്താലുംനീ
11. സർവ്വസുഖങ്ങളും നിർവ്വിശങ്കംതവ
കൈവശമായീടും നൂനംബാലേ
12. എന്നിങ്ങിനെപല കല്പനകല്പിച്ചും
സന്ദേഹംകൂടാമൽ തന്നെപിന്നെ
13. വന്നാക്രമിക്കയും കേശംഗ്രഹിക്കയും
വന്ദീകരിക്കയും ചെയ്തീടുന്നു
14. ഹാഹാമഹാമതെ പാഹികൃപാനിധെ
സാഹസിയെകൊന്നു മോഹംതീര്ക്കാ.
൭. കൊത്തിപ്പിട്ട.
1. ഇത്തരംസുരന്മാരുടെ സങ്കടങ്ങൾകേട്ടു
ഉത്തരമരുളിചെയ്തു പത്മയോനീതാനും
2. സത്യമീതമരന്മാരെ നിങ്ങളുടെതാപം
സത്വരമിന്നൊഴിഞ്ഞിടും സത്യമെന്നറിക
3. അല്പകാലംക്ഷമിക്കേണം മല്പരന്മാരേകേൾ
അല്പമല്ലബലമവനെന്നറിഞ്ഞീടേണം
4. മൽപ്രസാദബലംകൊണ്ടിന്നപ്രമേയനെല്ലൊ
അപ്രിയമവനു ചെയ്യുന്നെങ്ങിനെ സുരേന്ദ്ര
5. സാദരംവിഷവൃക്ഷമെന്നാകിലുംവളര്ത്തി
ച്ഛേദനംചെയ്യുന്നതെത്രെ ദുശ്ചരിത്രമെല്ലൊ
6. എന്നതുകൊണ്ടവന്മമ വദ്ധ്യനല്ലനൂനം
എന്നുവരികിലുംമാര്ഗ്ഗ മൊന്നുരചെയ്യാംഞാൻ.
ശേഷം പിന്നാലെ